top of page

YESSENSE


കസേര
മഴക്കാലം അവസാനിച്ചിരുന്നു. പണ്ടൊരിക്കൽ വൈക്കോലിന്റെ മണവും പശുക്കളുടെ ശ്വാസവും നിറഞ്ഞിരുന്ന തൊഴുത്തിൽ ഇപ്പോൾ പഴകിയ മാറാലയിൽ വീണ മഴവെള്ളത്തിന്റെ മണം മാത്രം. മേൽക്കൂരയിലെ ഓടുകൾക്കിടയിലൂടെ ഇറങ്ങുന്ന വെളിച്ചം ചിലന്തി വലയിലെ പൊടിക്കണങ്ങളിൽ കുടുങ്ങിനിന്നു തിളങ്ങുന്നു. തൊഴുത്തിന്റെ വടക്കേ മൂലയിൽ പഴകിയ തടികൾക്കിടയിൽ ഒരു പഴയ ചാരുകസേര, തേക്കിൻ മരത്തിൽ തീർത്തത്. കൈവരികളിലെ കൊത്തുപണികൾ ഇപ്പോഴും മാഞ്ഞിരുന്നില്ല. എന്നാൽ ഒരു കാലിന് ചുറ്റും ചിതൽപുറ്റ് ഉയർന്നിരുന്നു. മണ്ണുകൊണ്ട് പതുക്കെ ആരോ അത

Sreekumar
Jul 43 min read
bottom of page